മെയ് അവസാനത്തിൽ, തായ്‌വാനിലെ ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയുടെ (ഡിപിപി) നിരവധി നേതാക്കള്‍ക്കെതിരെ മീ ടൂ ആരോപണം ഉയര്‍ന്നിരുന്നു.
കുറ്റകൃത്യങ്ങളെ കാലം മായ്ച്ചു കളയുമെന്നാണ് ധ്യാന്‍ കരുതുന്നതെങ്കില്‍ അദ്ദേഹത്തിനു തെറ്റി. ഈ വീമ്പുപറച്ചിലുകാരനെതിരെ ഇരകള്‍ക്ക് സംസാരിക്കാനുള്ള സമയമാണിത്' എന്നാണ് എന്‍ എസ് മാധവന്‍ കുറിച്ചത്.
വിനായകന് തെറ്റിദ്ധാരണ ഉണ്ടെങ്കിൽ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളെങ്കിലും അതൊന്ന് തിരുത്തിക്കൊടുക്കണം. വിനായകൻ പറഞ്ഞതൊക്കെയും സ്ത്രീകളെ അപമാനിക്കുന്നവയാണ്. പറഞ്ഞു പോയതിന്റെ പേരിൽ വിനായകൻ മാപ്പ് പറയുകയാണ് വേണ്ടതെന്നാണ്' വിധു വിന്‍സെന്‍റ് ഫേസ്ബുക്കില്‍ കുറിച്ചത്.